'ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വിട്ടുപോയ വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി പുതിയൊരു പാക്കേജ് പ്രതീക്ഷിച്ചിരുന്ന ഞങ്ങളോട് വിളക്ക് തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ അത് അനുസരിച്ചോളാം. പകരം ബുദ്ധിപരമായി അഭിപ്രായം പറയുന്ന ആരോഗ്യ, സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അങ്ങ് സ്വീകരിക്കൂ